സ്വപ്നക്കൂടിലെ കൊച്ചിൻ ഹനീഫയെ പോലെ വിജയരാഘവൻ ജെട്ടിയും തൂക്കിയ വണ്ടിയുമായി നവോദ്ധാന കേരളത്തിലൂടെ ഓടിച്ച് പോകും. സി പി എമ്മുകാർ/ ന്യായീകരണക്കാർ “ഹോ….എന്തൊരു സ്പീഡ്” എന്ന് ഇൻക്വിലാബ് വിളിക്കും. കൊച്ചിൻ ഹനീഫയും വിജയരാഘവനും തമ്മിൽ ഒരു വ്യത്യാസമുണ്ട്. കൊച്ചിൻ ഹനീഫയുടെ ജെട്ടി അലക്കിയതായിരുന്നു എന്ന വ്യത്യാസം. അവസാനം പി കെ ബിജുവിനോടാണ്: “ഇനിയെങ്കിലും തനിക്കൊന്നും പൊട്ടി കരഞ്ഞൂടെ ചെങ്ങായിയെ?”

Top