പണ്ഡിതനായ ആ പിതാവിന്റെ സംയമനത്തെ അനുമോദിച്ച് പോസ്റ്റുകളിടുന്നതോടൊപ്പം അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിക്കുന്ന വീണ്ടും ആക്രമിക്കപ്പെട്ടേക്കാമെന്ന ഭയത്തേയും നിസ്സഹായതയേയും കൂടി അഡ്രസ്സ് ചെയ്യാൻ നമുക്ക് കഴിയേണ്ടതില്ലേ? ബംഗാളിൽ നടന്ന ഒരു സംഭവത്തെകുറിച്ചുള്ള കേവലമായ പ്രതികരണങ്ങൾ എന്നതിലുപരി ആ ഭയവും നിസ്സഹായതയുമൊക്കെയാണ് നമ്മെ അസ്വസ്ഥപ്പെടുത്തേണ്ടത്. ആ രീതിയിൽ തന്നെയാണത് പ്രശ്നവൽക്കരിക്കപ്പെടേണ്ടതും..

Top