പക്ഷേ, ഇതിന്റെ യഥാർത്ഥ പരിമിതി ഒരേ രുചികളെ , അവ മോശമായാലും നിരുപാധികമായി പിന്തുടർന്നു വെന്നാണ്. ബഹുസ്വരതയെ നിഷേധിച്ച ആ കാലത്തെക്കുറിച്ച് ഖേദം തോന്നുന്നു. ദളിത് വ്യവഹാരങ്ങൾ കേവലം വംശീയവും ഒറ്റ നോട്ടത്തിലുള്ളതുമായ ഒന്നായി മാറുന്ന സന്ദർഭത്തിൽ പുതിയൊരു തിരിച്ചറിവ് ആവശ്യമായി തോന്നുന്നു. അതായത്., വിമർശന ബോധ്യങ്ങളെ തുറന്ന് പറയാൻ മടിക്കേണ്ടതില്ലെന്ന പാഠമാണ് ഇവ തന്നത്.

Top