എം എം അക്ബറിന്റെ ജാമ്യാപേക്ഷ തള്ളി. അദ്ദേഹത്തെ മറ്റൊരു കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മഅദനിയുടെയും സക്കറിയയുടെയും മുസ്ലിം വേട്ടയുടെ ചരിത്രം ഇടത് മതേതരകേരളത്തിൽ ആവർത്തിക്കുകയാണു. ത്രിപുരയിലെ വേട്ടക്കാർക്ക് ഇവിടെ കണ്ടാസ്വദിക്കേണ്ട കാര്യമേയുള്ളൂ.